ആരാണീ കലക്കോടന്‍ ?

കുമാരേട്ടന്റെയും , വാഴക്കൊടന്റെയും ഒക്കെ ബ്ലോഗ്‌ കള്‍ വായിച്ചു ഞാനും ഇപ്പോള്‍ തകര്‍ത്തു കളയാം എന്ന് കരുതി തുടങ്ങിയതാണ്..
പണി പാളി .... എന്നാലും ഞാന്‍ തോറ്റു തരില്ല ആരും വന്നില്ലേലും കമന്റ്‌ ഇട്ടില്ലേലും ഞാന്‍ പോസ്റ്കള്‍ ഇടും എന്നേലും എന്റെ ബ്ലോഗില്‍
കമന്റുകള്‍ വരും എന്നാ വിശ്വാസത്തോടെ ... കലക്കോട് എന്നാ പ്രശാന്ത സുന്ദര ഗ്രാമത്തില്‍ നിന്നും ഒരു ബ്ലോഗ്ഗര്‍....(ബ്ലോഗ്ഗര്‍ എന്ന് പറഞ്ഞു കൂടാ ഒരു " ബ്ലോ.... ")

2012 ജൂൺ 14, വ്യാഴാഴ്‌ച

CPM അധപതിച്ചു പോയി

പാര്‍ട്ടി " ഇപ്പോള്‍" അധപതിച്ചു  പോയി അല്ലെ  ഹ ഹ ഹ .... പണ്ട് നിങ്ങള്ക്ക് വല്യ കാര്യമയിരുന്ന്‍ അല്ലോ  പാര്‍ട്ടിയെ ...
ഇതൊക്കെ എല്ലാര്ക്കും അറിയാം മാഷെ ഇപ്പൊ അധപതിച്ചു എന്ന് പറയുന്നത് കേട്ടാല്‍ പണ്ട് സി പി എമ്മിന്  വേണ്ടി കോടി പിടിച്ചു നടന്ന ആളാണ് എന്ന് .
 പണ്ട് വികസന വിരോധികള്‍ എന്നാണ് പറഞ്ഞിരുന്നത് 
കഴിഞ്ഞ സര്‍ക്കാരിനു ശേഷം അത് പറയാന്‍ പറ്റുന്നില്ല അപ്പോള്‍ പിന്നെ പാര്‍ട്ടി സെക്രടറി ക്കായി കുഴപ്പം . ഇനി അത് മാറ്റി 
വി എസ്സിനെ ആക്കിയാല്‍ അപ്പോള്‍ പറയും പുള്ളി മോന് വേണ്ടിയാണു പാര്‍ട്ടി സെക്രടറി ആയതു എന്ന് . ഇതൊക്കെ കല കാലമായി 
കേള്‍ക്കുന്നതാണ് . പണ്ട്  ഇ എം എസ് ആയിരുന്നപ്പോള്‍ പുള്ളിക്കയിരുന്നു കുഴപ്പം , എ കെ ജി  തീവ്ര വാതിയെന്നു  പറഞ്ഞു 
പിന്നെ നായനാര്‍ക്ക് ആയി കുഴപ്പം ഓരോരോ കല ഘട്ടത്തില്‍ നിങ്ങളെ പോലുള്ളവര്‍ പറയുന്നത് ഇത് തന്നെ ആണ്; ഒരിക്കലും മാറാന്‍ പോകുന്നില്ല 
അതാണ് . സ്വന്തം താല്പര്യങ്ങള്‍ സാധിക്കാനായി വന്‍കിട മുതലാളിമാര്‍ കാശു കൊടുത്തു പാര്‍ടിക്കെതിരെ വാര്‍ത്ത‍ കൊടുക്കുന്നു അത് കൃത്യമായി 
വളച്ചൊടിച്ചു ഫ്ലാഷ് ന്യുസില്‍  കാണിക്കുന്നു . മനോരമ വായിച്ചില്ലെങ്കില്‍ കക്കുസില്‍ പോകാന്‍ പറ്റാത്ത പാവം ജനങ്ങള്‍ അതൊക്കെ കേട്ട് തെറ്റി ധരിക്കുന്നു .
ഒരു ടി പി അല്ല .   ആയിര കണക്കിന് സഖാക്കള്‍ ചോര കൊടുത്താണ് ഈ പ്രസ്ഥാനം ഉണ്ടാക്കിയത് . എല്ലാ പ്രസ്ഥാനത്തിലും ഉള്ളത് പോലെ ഇതിലും ഉണ്ടാകും 
ചില കള്ള നാണയങ്ങള്‍ . അവര്‍ ചിലപ്പോള്‍ ശക്തരും ആയിരിക്കും എന്ന് വെച്ച് കുറെ മാധ്യമങ്ങളെ കൂട്ട് പിടിച്ചു ഈ പാര്‍ട്ടി വേരോടെ തകര്‍ത്തു കളയാം എന്ന് 
വിജാരിക്കുന്നവര്‍ വെറും മൂഡന്‍ മാര്‍ ആണ്. 

ഇത്രമേല്‍ ടി പി വധത്തില്‍ രോഷം കൊള്ളുന്നവര്‍  എന്തെ തൊടുപുഴയില്‍ കഗ്രെസ്സുകാര്‍ വെട്ടിക്കൊന്ന അയ്യപ്പ ദാസിനെ കുറിച്ച് ഒരു വരി വാര്‍ത്ത‍ കൊടുക്കാതെ , രണ്ടായിരത്തി പതിനൊന്നില്‍ പട്ട പകല്‍ ബുസ്സിലിട്ടു വെട്ടി കൊന്ന  എസ് എഫ്ഫ് ഐ ഏരിയ കമ്മിറ്റി മെമ്പറെ  പട്ടി പറയുന്നില്ല , ഒരു പാര്‍ടിയിലും ഇല്ലാത്ത ഒരു പാവം അധ്യാപകനെ ചവിട്ടി കൊന്നതിനെ പറ്റി പറയുന്നില്ല . കൊല്ലം "ആയത്തില്‍" സുനില്‍ കുമാറിനെ കുറിച്ച് പറയുന്നില്ല [വെട്ടി കൊന്നിട്ട് സ്വന്തം അമ്മയുടെയും ഭാര്യയുടെയും  കുഞ്ഞുങ്ങളുടെയും മുന്നില്‍ നിന്ന്  കൈ വെട്ടി എടുത്തു കഗ്രെസ്സിന്റെ കൊടിമരത്തില്‍ കെട്ടി തൂക്കി (ആന്റണി മുഖ്യ മന്ത്രിയാണ്  അന്ന് )]. കണ്നുരിലും, പിന്നെ പഴയ കല സഖാക്കളെയും പറ്റി പറയുന്നില്ല അന്നൊക്കെ മനോരമ ഇവിടുണ്ടായിരുന്നു .   ഈ പറഞ്ഞവരൊന്നും മനുഷ്യരല്ല അവരക്കാര്ക്കും കുടുംബമോ കുട്ടികളോ ഇല്ലാരുന്നു . അന്നൊന്നും പലര്‍ക്കും "കേരളത്തില്‍ ജീവിക്കാന്‍ പേടി" ഇല്ലാരുന്നു .

ഒരു ടി പി ആണ് ഈ കേരളത്തില്‍ ജീവിച്ചിരുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ്‌ ......   ഈ മുതല  കണ്ണീര്‍ ഒഴുക്കുന്ന കഴുവെ റി കളൊക്കെ ആ കുടുംബത്തെ എങ്കിലും ഒന്ന് നോക്കിയാ മതിയാരുന്നു .
എവിടെ ? ആ നഷ്ടം ആ കുടുംബത്തിനു മാത്രമാണ് കണ്ണീര്‍  വോട്ടാക്കി മാറ്റിയതോടെ രമ  യെ {ടി പി യുടെ ഭാര്യ } കൊണ്ടുള്ള   ഉപയോഗം കഴിഞ്ഞു . നമുക്ക് കാണാം സഹോദര അടുത്ത 
എലെക്ഷന് കാണാം  അര എം പി ഒരു  യു ഡി എഫ്ഫ് കക്ഷി ആയിരിക്കും അപ്പോള്‍ മുഖ്യ ധാരയി ലൊന്നും സഖാവ് രമ കാണില്ല . കാത്തിരുന്ന് കാണാം 


2012 ഏപ്രിൽ 3, ചൊവ്വാഴ്ച

ഉള്ളത് പറഞ്ഞാല്‍: പിറവത്തിന്റെ ഘോഷം

ഉള്ളത് പറഞ്ഞാല്‍: പിറവത്തിന്റെ ഘോഷം: കേരളരാഷ്ട്രീയത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് വലിയ ചലനമൊന്നുമുണ്ടാക്കിയില്ല- ഒരു അരമന്ത്രിയെക്കൂടി സൃഷ്ടിച്ചു എന്നതൊഴിച്ചാല്‍. ജയിച്ചാല്‍ അപ്പോ...

2012 മാർച്ച് 20, ചൊവ്വാഴ്ച

தனிப்பட்ட தரவு விற்பனை இந்திய கால் மையங்கள்

இந்திய அழைப்பு மையங்கள் 500,000 மேற்பட்ட பிரிட்டனின் கடன் அட்டை விவரங்கள் மற்றும் மருத்துவ பதிவேடுகள், உட்பட, இரகசியமான தனிப்பட்ட தரவு, விற்று, ஒரு ஊடக அறிக்கைஞாயிற்றுக்கிழமை தெரிவித்தார்.

சண்டே டைம்ஸ் ஒரு ரகசிய விசாரணை மேற்கோளிட்டு, டெய்லி மெயில் தரவு குற்றவாளிகள் மற்றும் மார்க்கெட்டிங் நிறுவனங்களுக்கு"ஊழல் இந்திய கால் சென்டர் தொழிலாளர்கள்" விற்பனைசெய்யப்படுகிறது என்றார்.

அறிக்கை அழைப்பு மையங்களில் தகவல் தொழில்நுட்பதொழிலாளர்கள் இருக்கும் கூறி இரண்டு இந்தியர்கள், ரகசிய நிருபர்கள்சந்தித்து கிட்டத்தட்ட 500,000 பிரிட்டன் தனிப்பட்ட தகவல்களை 45வெவ்வேறு தொகுப்புகளை கொண்டுள்ளது என்ற பெருமை என்று.

தரவு பெயர்கள், முகவரிகள், மற்றும் கடன் அட்டை வைத்திருப்பவர்கள்,தொடக்க மற்றும் காலாவதியாகும் தேதி, அதே போல் மூன்று இலக்கபாதுகாப்பு சரிபார்ப்பு குறியீடுகளை தொலைபேசி எண்கள் உள்ளிட்ட, அந்த அறிக்கை கூறியது.

தகவல் மிகவும் எச்எஸ்பிசி மற்றும் NatWest உட்பட, முக்கிய நிதிநிறுவனங்கள், வாடிக்கையாளர்கள் தொடர்பான.

ஒரு இந்திய கூறப்படும் தரவு முழு ஒரு மடிக்கணினி தூக்கியது தில்லிஅருகில் குர்க்கான் ஒரு ஹோட்டல் அறையில் ரகசிய நிருபர்கள்சந்தித்து நரேஷ் சிங்,, பெயர், அது கூறினார்.

"இந்த ஏற்கனவே யாரோ விற்கப்பட்டன ஒன்றாக இருக்கிறது. இந்தபார்க்லேஸ், இது ஹாலிஃபேக்ஸ், இது லாயிட்ஸ் tsb உள்ளது. நாம் ரொம்ப நேரமாக நாம் அட்டை எண் மூலம் வங்கி சொல்ல முடியும்கையாளும் வருகிறது," சிங் கூறியதாக செய்திகள் வெளியாயின.

அவர் மிகவும் குறைவான தரவு விட 72 மணி நேரம் பழைய இருக்கும் என்றார்.

விற்கப்படுகிறது பிற தகவல்கள் அடமானங்கள், கடன்கள், காப்பீடுமற்றும் மொபைல் போன் ஒப்பந்தங்கள் பற்றி இருந்தது.

அறிக்கையின் படி, அழைப்பு மையங்கள் அவர்களுக்கு வேலை 330,000 பேர் மக்கள், இந்தியாவில் ஒரு $ 5 பில்லியன் தொழில் உள்ளன. பலபிரிட்டிஷ் நிறுவனங்கள் இந்தியாவில் சேவைகள் அவுட்சோர்ஸ்.

பொது 'பொது கணக்கு மாளிகை கன்சர்வேடிவ் எம்.பி. மற்றும் உறுப்பினர்குழு தேர்வு, ரிச்சர்ட் பேகன் இந்த மட்டுமே தொடர்புடைய நிறுவனங்கள்ஒரு விஷயத்தை ஆனால் அதிகாரிகள் இல்லை என்று கூறினார்.